നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് മരവിച്ചിച്ചു; ആശ്വാസ വാർത്ത പങ്കുവച്ച് ഇന്ത്യൻ എംബസി; കാന്തപുരം ഉസ്താദിന്റെ ഇടപെടൽ നിർണായകം
ന്യൂഡൽഹി: നിമിഷ പ്രിയുടെ വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടി. ശിക്ഷാ നടപടി മരവിപ്പിച്ചാണ് ഉത്തരവ് പുറത്തിറങ്ങിയത്. കൊലക്കയറിലേക്ക് അടുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ എംബസിയുടേയും കാന്തപുരം ഉസ്താദ് അടക്കമുള്ള പണ്ഡിതന്മാരുടേയും നിർണായക ഇടപെടൽ. കഴിഞ്ഞ ദിവസം കൊല്ലുപ്പെട്ട തലാലിന്റെ സഹോദരനും കുടുംബവുമായി ചർച്ച നടത്തിയിരുന്നു. കാന്ദപുരം എ.പി അബുബക്കർ മുസ്ലീയാർ നേരിട്ട് ഇടപെട്ടതും മലയാളികൾക്ക് ആശ്വാസത്തിന്റെ കിരണമായി മാറിയത്. സൂഫി പണ്ഡിതരുടെ ഇടപെടലും ഇതിൽ നിർണായകമാണ്. ചർച്ച വിജയം കണ്ടാൽ നിമിഷ പ്രിയയുടെ പൂർണമോചനം സാധ്യമാകുമെന്നാണ്
