breaking-news India

 ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല; ഇന്ത്യ ശക്തമായ മറുപടി നൽകും: മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അപലപിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകുമെന്ന് മന്ത്രി പറഞ്ഞു.ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ല. തിരിച്ചടി നൽകുമെന്ന് ഉറപ്പ് നൽകിയ പ്രതിരോധ മന്ത്രി പഹൽഗാമിലുണ്ടായ ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പറഞ്ഞു. സൈനിക വിഭാഗം മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. ഈ ഹീനമായ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ വെറുതെ വിടില്ലെന്നും

Read More
breaking-news India

സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. രാവിലെ ഏഴിനാണ് പ്രധാനമന്ത്രി ഡൽഹിയിലെത്തിയത്. പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ടെക്നിക്കൽ ഏര്യയിലെ ലോഞ്ചിലാണ് ആദ്യ യോഗം ചേർന്നത്. സുരക്ഷാകാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി വിളിച്ചേക്കും. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിന്‍റെ നീക്കങ്ങൾക്ക് പിന്തുണ അറിയിച്ചു.

Read More
breaking-news India

ജമ്മുകാഷ്മീരിൽ ഭീകരാക്രമണം; മരണ സംഖ്യ 25 ആയി

ശ്രീനഗർ: ജമ്മു കാഷ്മീരിലെ പെഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. പെഹൽഗാമിലെ ബൈസാറിൻ കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വിനോദസഞ്ചാരികൾ പതിവായി എത്തുന്ന ബൈസരൻ താഴ്‌വരയിലാണ് ആക്രമണം നടന്നത്. സൈനിക വേഷം ധരിച്ചെത്തിയവരാണ് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരർ എവിടെ നിന്നുള്ളവരാണ് എന്ന് ചോദിച്ച ശേഷം ആക്രമണം നടത്തുകയായിരുന്നു. ദി റെസിസ്റ്റന്‍റ് ഫ്രണ്ട്, ടിആർഎഫ് എന്ന ഭീകര സംഘടന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തെന്ന്

Read More
breaking-news India

ജമ്മു കശ്മീരിലെ ഭീകരാക്രമണം: ഒരു വിനോദസഞ്ചാരി കൊല്ലപ്പെട്ടു

ശ്രീനഗർ : ജമ്മു കശ്മീരിലെ അനന്ത്നാഗിൽ വിനോദ സഞ്ചാരികൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റതായാണ് പുതിയ വിവരം. പഹൽഗാമിൽ ഇന്ന് ഉച്ചയോടെയാണ് വിനോദസഞ്ചാരികൾക്കു നേരെ ആക്രമണമുണ്ടായത്. ബസേമൻ മലയുടെ മുകളിൽ നടന്ന വെടിവയ്പിലാണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റത്. ട്രക്കിങ്ങിന് പോവുകയായിരുന്ന സഞ്ചാരികളെയാണ് അജ്ഞാതൻ ആക്രമിച്ചത്. ഭീകരാക്രമണമാണെന്നും വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ചുതന്നെയുള്ള ആക്രമണമാണെന്നുമാണ് അധികൃതർ പറയുന്നത്. കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്താൻ സാധിക്കുന്ന താഴ്വരയിൽ വച്ചാണ് ആക്രമണമുണ്ടായത്. 145K Share Facebook

Read More
breaking-news India

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ – താജിക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ജമ്മു കാഷ്മീരും ഡല്‍ഹിയിയും അടക്കം വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:17-നാണ് ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാന്‍-താജിക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണിത്. കാഷ്മീരില്‍ അടക്കം ആളുകള്‍ കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിടത്തും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 145K Share Facebook

Read More
breaking-news India

ലാൻഡിങ്ങിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ; അപകടം ഒഴിവായി, അന്വേഷണവുമായി പൊലീസ്

പട്ന: ജയപ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ് നടത്തുന്നതിനിടെ കോക്ക്പിറ്റിലേക്ക് ലേസർ രശ്മികൾ അടിച്ചതോടെ വിമാനം ആടിയുലഞ്ഞു. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ലേസർ രശ്മി പൈലറ്റിന്റെ കാഴ്ചയെ തടസപ്പെടുത്തിയതോടെയാണ് അപകട സാഹചര്യത്തിലേക്ക് എത്തിയത്. സംഭവത്തിൽ വൻ സുരക്ഷാ വീഴ്ച ഉണ്ടായതാണ് വിലയിരുത്തൽ. എയർപോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 145K Share Facebook

Read More
breaking-news India

വഖഫ് ഭേദഗതി ബിൽ: വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: 2025-ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയ്‌ക്കെതിരെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പാർട്ടികൾ നൽകിയ ഹർജികൾ ഉൾപ്പെടെ നിരവധി ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച (ഏപ്രിൽ 16, 2025) പരിഗണിക്കും.2025 ഏപ്രിൽ 3-ന് ലോക്‌സഭയിൽ 288 അംഗങ്ങൾ പിന്തുണച്ചും 232 അംഗങ്ങൾ എതിർത്തും ബിൽ പാസാക്കി, 2025 ഏപ്രിൽ 4-ന് രാജ്യസഭയിൽ 128 അംഗങ്ങൾ അനുകൂലിച്ചും 95 പേർ എതിർത്തും വോട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ

Read More
breaking-news India

ബില്ലുകളിന്മേൽ രാഷ്ട്രപതിക്കും സമയപരിധിനിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. തമിഴ്നാട് ഗവര്‍ണര്‍ക്കെതിരായ കേസിലെ വിധിയിലാണ് നിര്‍ദേശം. തീരുമാനം വൈകിയാൽ അതിനുള്ള കാരണം സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രാഷ്ട്രപതിയുടെ തീരുമാനം വൈകിയാൽ അതു കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രപതി അനുമതി നിഷേധിച്ചാല്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാം. ഓര്‍ഡിനന്‍സുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 145K Share Facebook

Read More
breaking-news India

ജമ്മു കാഷ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ സുരക്ഷാസേന വധിച്ചു. കിഷ്ത്വാര്‍ ജില്ലയിലുള്ള ഛത്രു വനമേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മേഖലയില്‍ ബുധനാഴ്ച ആരംഭിച്ച ഓപറേഷന്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തെ ഭൂപ്രകൃതിയും പ്രതികൂല കാലാവസ്ഥയും സുരക്ഷാസേനയുടെ തെരച്ചിലിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 145K Share Facebook

Read More
breaking-news India

ദുബായ് കിരീടാവകാശി ഇന്ത്യയിൽ

കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി ഷെയ്ഖ് ഹംദാനെ സ്വീകരിച്ചു ന്യൂഡൽഹി: ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി ചർച്ച നടത്തുന്ന അദ്ദേഹം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള വ്യാപാര വട്ടമേശ സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് രാജകുമാരൻ എത്തുന്നത്. സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സാന്പത്തിക, വ്യാപാര സഹകരണം പരന്പരാഗതവും അല്ലാത്തതുമായ മേഖലകളിൽ

Read More