breaking-news Kerala

ശബരിമല സ്വർണ്ണക്കൊള്ള: എല്ലാം ദേവസ്വം ബോർഡിന്റെ അറിവോടെ,കേസിൽ അഴിമതി നിരോധന വകുപ്പും ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് നീങ്ങുന്നു. കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തതായി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചു. ഹൈക്കോടതി നൽകിയ നിർദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എന്നാണ് സൂചന. ഇതോടെ കേസ് റാന്നി കോടതിയിൽ നിന്ന് കൊല്ലം വിജിലൻസ് കോടതിയിലേക്കും മാറും. അഴിമതി നിരോധന വകുപ്പ് ഉൾപ്പെടുത്തിയത് മൂലം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇനി കേസ്

Read More
breaking-news Kerala

കോവളം ബീച്ചിൽ തെരുവുനായ ആക്രമണം; വിദേശ വനിതയ്ക്ക് കടിയേറ്റു

തിരുവനന്തപുരം: കോവളം ബീച്ചിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. റഷ്യന്‍ സ്വദേശിനിയായ പൗളിനയ്ക്കാണ് നായയുടെ കടിയേറ്റത് കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതുകണങ്കാലിന് കടിക്കുകയായിരുന്നു. വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെങ്കിലും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേൽപ്പിച്ചിരുന്നുവെന്ന് സമീപത്തെ ഹോട്ടലുടമ പറഞ്ഞു. ബീച്ചിലും പരിസര പ്രദേശങ്ങളിലും തെരുവുനായയുടെ ശല്ല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. 145K

Read More
breaking-news Kerala

കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ ജോൺ മാത്യു അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ജസ്റ്റിസ് കെ ജോൺ മാത്യു (93) 06-11-2025ന് അന്തരിച്ചു. മേപ്രാലിലെ കട്ടപ്പുറത്ത് കുടുംബത്തിൽ നിന്നുള്ള അദ്ദേഹം 1954 ൽ തിരുവല്ലയിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1959 ൽ കൊച്ചിയിലേക്ക് പ്രാക്ടീസ് മാറ്റി, 1979 ൽ ഗവൺമെന്റ് പ്ലീഡറും 1982 ൽ സീനിയർ ഗവൺമെന്റ് പ്ലീഡറുമായി. 1973 മുതൽ 1977 വരെ കൊച്ചി സർവകലാശാലയിലെ നിയമ വകുപ്പിൽ വിസിറ്റിംഗ് ലക്ചററായിരുന്നു. 1984-ൽ കേരള ഹൈക്കോടതി ജഡ്ജിയായി

Read More
breaking-news Kerala

ഹരിയാനയിൽ നടന്നത് വൻ അട്ടിമറി,’ഓപ്പറേഷൻ സർക്കാർ ചോരി’ എന്ന് രാഹുൽ ഗാന്ധി

ഹരിയാനയിൽ നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ വൻ അട്ടിമറി നടന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 8 വോട്ടുകളിലും ഒരു വ്യാജ വോട്ട് ഉണ്ടായിയെന്നും പറഞ്ഞു. ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധി നിർണായക വാർത്താസമ്മേളനം വിളിച്ചത്. ‘വോട്ട് ചോരി’ ആരോപണങ്ങളുടെ പുതിയ വെളിപ്പെടുത്തലാണ് രാഹുൽ നടത്തിയിരിക്കുന്നത്. ‘എച്ച്’ ഫയൽസാണ് രാഹുൽ പുറത്ത് വിട്ടത്. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചും തട്ടിപ്പ് നടത്തിയെന്ന് രാഹുൽ

Read More
breaking-news Kerala

കാഞ്ചനയുടെ കണ്ണീരിന് പരിഹാരം; പഞ്ചായത്ത് തഴഞ്ഞു, വഞ്ചിയും വലയും നൽകി സുരേഷ്ഗോപിയുടെ സാന്ത്വനം

ഇരിഞ്ഞാലക്കുട: കാറളം പഞ്ചായത്ത് തഴഞ്ഞ വയോധികയായ മത്സ്യ ബന്ധന തൊഴിലാളിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി വള്ളവും വലയും വാങ്ങി നൽകും. കാറളം പഞ്ചായത്തിൽ കഴിഞ്ഞ അമ്പതു വർഷമായി മത്സ്യബന്ധനം നടത്തുന്ന ചെമ്മാപ്പള്ളി വീട്ടിൽ കാഞ്ചന ശിവരാമനാണ് സാന്ത്വനമെത്തുന്നത്. നേരത്തേ തന്നെ സുരേഷ്ഗോപി ഇവർക്ക് വഞ്ചി നൽകുമെന്ന് അറിയിച്ചിരുന്നു. നവംബർ 5 ന് രാവിലെ ചെമ്മണ്ട – കൊടുന്തറ പാലം പരിസരത്ത് നടക്കുന്ന ചടങ്ങിൽ സുരേഷ്ഗോപി നേരിട്ടെത്തിയാണ് വഞ്ചിയും വലയും കാഞ്ചനയ്ക്ക് സമ്മാനിക്കുക. 67 വയസ്സുള്ള കാഞ്ചന ആദ്യകാലത്ത്

Read More
breaking-news Kerala

സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ബുധനാഴ്ച രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കോഴിക്കോട് (ചോമ്പാല മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.7 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കൂടാതെ, കന്യാകുമാരി ജില്ലയിലെ (നീരോടി മുതൽ ആരോക്യപുരം വരെ) തീരങ്ങളിൽ 1.0 മുതൽ 1.1

Read More
breaking-news Kerala

ഉച്ചഭാഷിണികൾ ഇനി ടാക്സി വാഹനങ്ങളിൽ മാത്രം

കൊച്ചി: വാഹനങ്ങളിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കാനുള്ള അനുമതി കൊമേഴ്സ‌്യൽ-ടാക്സി വാഹനങ്ങൾക്കുമാത്രമാക്കി സർക്കാർ ഉത്തരവിറക്കി. വാഹനങ്ങളിൽ അനൗൺസ്മെൻ്റിന് അപേക്ഷിക്കുന്ന സമയത്തുതന്നെ ഇത്തരം വാഹനങ്ങൾക്കുമാത്രം അപേക്ഷിക്കാവുന്നതരത്തിൽ സർക്കാരിൻ്റെ ‘തുണ’ പോർട്ടലിൽ ക്രമീകരണം ഏർപ്പെടുത്താനും നിർദേശം നൽകി. 145K Share Facebook

Read More
breaking-news Kerala

ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവം; സർക്കാരിനോട് റിപ്പോർട്ട് തേടി ലോക്‌സഭാ സ്പീക്കർ

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എം.പി.ക്ക്. മര്‍ദനമേറ്റ സംഭവത്തില്‍ ലോക്‌സഭാ സ്പീക്കറുടെ ഇടപെടല്‍. പേരാമ്പ്രയില്‍ പൊലീസിന്റെ ലാത്തിയടിയില്‍ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി.നല്‍കിയ പരാതിയിലാണ് ഇടപെടല്‍. പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍കുമാര്‍, വടകര ഡിവൈഎസ്പി ഹരിപ്രസാദ് എന്നിവരുടെ നേൃത്വ ത്തിലാണ് പൊലീസുകാര്‍

Read More
breaking-news Kerala

ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി

ന്യുഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിനെ ചോദ്യം ചെയ്‌ത്‌ എസ്‌ഐടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ആയിരുന്നു എൻ വാസു. ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പല കോണില്‍ നിന്നും ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നില്ലെന്ന ആക്ഷേപം വ്യാപകമായതിനിടെയാണ് നിര്‍ണായക നീക്കത്തിലേക്ക് പ്രത്യേക അന്വേഷണസംഘം കടന്നിരിക്കുന്നത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ-മെയില്‍ സന്ദേശം വന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം

Read More
breaking-news Kerala

ചലച്ചിത്ര അക്കാദമി അധ്യക്ഷന്റെ മാറ്റം; പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ

കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ മാറ്റിയതിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകി. കാലാവധി കഴിയുമ്പോൾ സ്വാഭാവികമായും സർക്കാർ മറ്റൊരാളെ ആ സ്ഥാനത്തേക്ക് പരിഗണിക്കും. ആ ഭാരവാഹികളെ തീരുമാനിച്ചു. അതിൻ്റെ ഉത്തരവ്

Read More