breaking-news Kerala

ഞാൻ” എല്ലാത്തിനും വലുതാണ് എന്ന ചിന്ത ആധുനിക സമൂഹത്തിൽ ആർക്കും ഭൂഷണമല്ല; കുറിപ്പുമായി ബിനീഷ് കോടിയേരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് എൽഡിഎഫിന് നേരിടേണ്ടി വന്നിരിക്കുന്നത്. 102 സീറ്റുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ 35 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുക മാത്രമല്ല മൂന്നിടത്ത് വിജയിക്കുകയും ചെയ്തു. ഇതിനിടെ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.കുറിപ്പിന്റെ പൂർണരൂപം“പാർട്ടിക്ക് പിണറായിയെ പോലൊരു മുഖ്യമന്ത്രിയെ കിട്ടിയേക്കാം പക്ഷെ കോടിയേരിയെ പോലൊരു പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ല”. സഖാക്കൾ ഇപ്പോൾ

Read More
breaking-news Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; രാജി സ്വീകരിച്ച് ഗവർണർ

തിരുവനന്തപുരം: യുഡിഎഫിന് തകര്‍പ്പന്‍ ജയമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായി തുടരും. 9 വര്‍ഷവും 11 മാസവും 9 ദിവസവും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നതിന് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. കൃത്യമായി പറഞ്ഞാല്‍ 3633 ദിവസങ്ങള്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നു.17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിട്ടും പിന്നീട് രണ്ട് ടേമിലായി പത്ത് വര്‍ഷം മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തിലെ ഏറ്റവും

Read More
breaking-news Kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; യുഡിഎഫ് 100 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും മുന്നേറുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തരംഗം. നാലാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നപ്പോൾ യുഡിഎഫ് 100 സീറ്റിലും എൽഡിഎഫ് 37 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും മുന്നേറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ നിൽക്കുകയാണ്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്‌ദുറഹിമാൻ, എം.ബി. രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.കെ.ഷലജയും

Read More
breaking-news Kerala

തമിഴ്‌നാട്ടിൽ എം.കെ സ്റ്റാലിനും മകനും പിന്നിൽ; ടി.വി.കെ കത്തിക്കയറുന്നു; 85 സീറ്റിൽ വിജയിയുടെ പാർട്ടി മുന്നിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യഘട്ട ഫലസൂചനകൾ ഡിഎംകെയ്‌ക്ക് അനുകൂലമാണ്. 35 സീറ്റുകളിൽ ഡിഎംകെ മുന്നിലാണ്. എന്നാൽ, ആദ്യഘട്ട സൂചനകൾ വരുമ്പോൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിന്നിലാണ്. കൊളത്തൂർ മണ്ഡലത്തിൽ തമിഴക വെട്രി കഴകം സ്ഥാനാർത്ഥി വി എസ് ബാബുവാണ് മുന്നിൽ. 21 സീറ്റുകളിൽ എഡിഎംകെ ലീഡ് ചെയ്യുന്നുണ്ട്. മാത്രമല്ല, സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ചെപ്പോക്ക് – ട്രിപ്ലിക്കെയ്ൻ മണ്ഡലത്തിൽ എഡിഎംകെ സ്ഥാനാർത്ഥിയാണ് മുന്നിൽ. നടൻ വിജയ്‌യുടെ തമിഴക വെട്രി

Read More
breaking-news Kerala

ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം; പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനയുമായി ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയിൽ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്. അതുപോലെതന്നെയാണ് തന്റെയും ദിനം തുടങ്ങുന്നതെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉമ്മൻചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ

Read More
breaking-news Kerala

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുന്നു; യു.ഡി.എഫ് 76 സീറ്റുകളുമായി മുന്നിൽ; എൽ.ഡി.എഫ് 60 ഇടങ്ങളിലും ; എൻ.ഡി.എ നാല് സീറ്റുകളിലും മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 134 മണ്ഡലങ്ങളിലെ ലീഡ് വരുന്പോൾ ഇരു മുന്നണികളും 68 സീറ്റുകൾ വീതം നേടിയിട്ടുണ്ട്. എൻഡിഎയ്ക്ക് നാല് സീറ്റുകളിൽ ലീഡ് ഉണ്ട്. . നിലവിൽ യുഡിഎഫ് 70 സീറ്റിലും എൽഡിഎഫ് 66 സീറ്റിലും എൻഡിഎ മൂന്ന് സീറ്റിലും ലീഡു ചെയ്യുകയാണ്. സി.പി.ജോൺ തിരുവനന്തപുരം മണ്ഡലത്തിൽ 11 വോട്ടുകൾക്കും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ 12 വോട്ടുകൾക്ക് മുന്നിലാണ്. പാലായിൽ മാണി സി. കാപ്പനും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും ലീഡ് ചെയ്യുകയാണ്.

Read More
breaking-news Kerala Politics

രാഷ്ട്രീയ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത ബുദ്ധി കേന്ദ്രം; ഡിജോ കാപ്പൻ ഇനി ഓർമ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കോട്ടയം: രാഷ്ട്രീയത്തിലെ അതികായന്മാർക്ക് വിജയതന്ത്രങ്ങൾ പകർന്നു കൊടുത്ത തിരശ്ശീലയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം, പൗരാവകാശങ്ങൾക്കായി തെരുവ് തൊട്ട് കോടതി വരെ പോരാടിയ പടനായകൻ – ഡിജോ കാപ്പൻ ഇനി ഓർമ്മകളിൽ മാത്രം. സംസ്‌കാര ചടങ്ങുകൾക്ക് ഔദ്യോഗിക ബഹുമതികളും ഉണ്ടാകും. ഇത് പടനായകന് കേരളം നൽകുന്ന ആദരവാണ്. അസാധ്യമെന്ന് കരുതിയ പല തിരഞ്ഞെടുപ്പ് വിജയങ്ങളും തന്റെ അസാമാന്യമായ തന്ത്രങ്ങളിലൂടെ സുഹൃത്തുക്കൾക്കായി നേടിയെടുത്ത ഡിജോ കാപ്പന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് പാലായ്ക്ക് സമീപം പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ പൂർണ്ണ ഔദ്യോഗിക

Read More
breaking-news Kerala

പ്രശാന്ത് നായർക്കെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർക്കെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി സംസ്ഥാന സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിലേറെയായി സസ്പെൻഷനിൽ തുടരുന്ന പ്രശാന്തിനെതിരെ ഇത് എട്ടാം തവണയാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നത്. സർക്കാരിന്‍റെ നയപരമായ കാര്യങ്ങളിൽ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിച്ചതിനാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് പരസ്യപ്രതികരണം നടത്തി, സർക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെക്കുറിച്ച് മുൻകൂട്ടി അനുവാദം വാങ്ങാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനെതിരെ

Read More
breaking-news Kerala

രണ്ടാം പിണറായി മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗം ചൊവ്വാഴ്ച

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ അവസാന മന്ത്രിസഭായോഗം വോട്ടെണ്ണലിന്‍റെ പിറ്റേദിവസമായ മേയ് 5, ചൊവാഴ്ച രാവിലെ 11 ന് കൂടാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. യോഗം നേരിട്ടാണോ ഓൺലൈനാണോയെന്നത് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം. മലപ്പുറം പാങ്ങ് ഗവ: യു.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ ചില കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് അപകടം സംഭവിച്ചവാൽപ്പാറ ദുരന്തത്തിൽ സഹായധനം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.മരണമടഞ്ഞ ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ

Read More
breaking-news Kerala

പട നയിച്ചവന്‍ നാട് നയിക്കട്ടെ, നിലപാടുകളുടെ രാജകുമാര്‍; വി.ഡി സതീശന് അനുകൂലമായി വീണ്ടും ഫ്ളക്സ്

കൊച്ചി: വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് യുദ്ധം തുടരുന്നു. വി.ഡി. സതീശന് എതിരെയും അനുകൂലമായുമുള്ള ഫ്‌ലക്‌സുകളാണ് എറണാകുളത്തും മറ്റു ജില്ലകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് കങ്ങരപ്പടിയിലും മൂവാറ്റുപുഴയിലുമാണ് ഫ്‌ലക്‌സുകള്‍ എത്തിയത്. പട നയിച്ചവന്‍ നാട് നയിക്കട്ടെ, നിലപാടുകളുടെ രാജകുമാര്‍, നിയുക്ത മുഖ്യമന്ത്രി അഡ്വ. വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്ന വാചകങ്ങളോടെയുള്ള ഫ്‌ലക്‌സ് ആണ് കങ്ങരപ്പടിയില്‍ പ്രത്യക്ഷപ്പെട്ടത്. ടീം കങ്ങരപ്പടി എന്ന പേരിലാണ് ഫ്‌ലക്‌സ് എത്തിയത്. മൂവാറ്റുപുഴ ടൗണ്‍ സ്‌കൂളിന്റെ മുന്‍വശത്തും വെള്ളൂര്‍കുന്നം സിഗ്നലിലുമാണ്

Read More