breaking-news Kerala

ദ്രോണാചാര്യ പുരസ്കാര ജേതാവും മുൻ ഷൂട്ടിങ്ങ് പരിശീലകനുമായ സണ്ണി ജോസഫ് അന്തരിച്ചു

കോട്ടയം: ദ്രോണാചാര്യ പുരസ്കാര ജേതാവും മുൻ ഷൂട്ടിങ്ങ് പരിശീലകനുമായ സണ്ണി ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോട്ടയം ഉഴവൂരിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ പരിശീലകനായിരുന്നു. ഒളിംപിക്സ് താരം അഭിനവ് ബിന്ദ്രയുടെ പരിശീലകനായി പത്ത് വർഷക്കാലം പ്രവർത്തിച്ചു. 145K Share Facebook

Read More
breaking-news Kerala

പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. പാലക്കാട് മീന്‍വല്ലം തുടിക്കോടാണ് സംഭവം. തുടിക്കോട് സ്വദേശി പ്രകാശൻ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3), തമ്പി – മാധവി ദമ്പതികളുടെ മകൾ രാധിക (9) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും 5 മണിയോടെ ഉന്നതിക്കു സമീപത്തുള്ള ചിറയിലെ വെള്ളക്കെട്ടിനു സമീപം കുട്ടികളുടെ ചെരിപ്പുകൾ കണ്ടതോടെ വെള്ളത്തിൽ

Read More
breaking-news Kerala

വിഴിഞ്ഞം തുറമുഖം പരസ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി ഔട്ട്; മോദിയുടെ തല മാത്രം; വിമർശനം ഉയരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ പരസ്യങ്ങളിൽ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാത്രം വന്നതോടെ വിമർശനം ഉയരുകയാണ്. വികസിത് ഭാരത് 2047ന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഷിപ്പിങ് മന്ത്രാലയം നൽകിയ പരസ്യത്തിൽ പറയുന്നു. പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമില്ല. മോദിയുടെ മാത്രം ചിത്രമുള്ള പരസ്യമാണ് ഇംഗ്ലീഷ് ദിനപത്രങ്ങളിലടക്കം കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത്. അതേസമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പരസ്യങ്ങളിലൊക്കെയും പ്രധാനമന്ത്രിയുടെ ചിത്രവും

Read More
breaking-news Kerala

റാപ്പർ വേടന് ജാമ്യമില്ല; വനം വകുപ്പ് കസ്റ്റഡിയിൽ തുടരും: പുലിപ്പല്ല് ആരാധകൻ തന്നതെന്ന് മൊഴി

കൊച്ചി: കഞ്ചാവ് കേസിന് പിന്നാലെ പുലിപ്പല്ല് കേസിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടന് ജാമ്യമില്ല. രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയില്‍ തുടരും. ജാമ്യപേക്ഷ മെയ് രണ്ടിന് പരിഗണിക്കും. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡി. പെരുമ്പാവൂർ JFCM 3 ന്റേതാണ് നടപടി. തെളിവ് ശേഖരണം നടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.ഇന്ന് എറണാകുളത്തെ ഫ്ലാറ്റിൽ എത്തിക്കും. നാളെ തൃശൂർ വീയുരുള്ള ജ്വലറിയിൽ തെളിവെടുപ്പ് നടത്തും.തെളിവുകള്‍ ശേഖരിക്കാന്‍ കസ്റ്റഡിയില്‍ വേണമെന്ന് വനം വകുപ്പ് കോടതിയെ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ചാണ്

Read More
breaking-news Kerala

പഹൽഗാം സൂത്രധാരൻ മുൻ പാക് പാരാ കമാന്റോ; തെളിവുകൾ ശേഖരിച്ചാൽ തിരിച്ചടി

ഡൽഹി: പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നിലെ പാകിസ്ഥാൻ ഭീകരൻ ഹാഷിം മൂസ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേനയിലെ മുൻ പാരാ കമാൻഡോ ആണെന്ന് കണ്ടെത്തൽ. നിർണായക വിവരങ്ങൾ എൻ.െഎ.എയ്ക്കും റോയ്ക്കും ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തായിബ (എൽഇടി)യിൽ പ്രവർത്തിക്കുന്ന ഇപ്പോൾ ഒരു കടുത്ത ഭീകരനായ മൂസയെ, തദ്ദേശീയരല്ലാത്തവർക്കും സുരക്ഷാ സേനയ്ക്കും നേരെ ഭീകരാക്രമണം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ എൽഇടിയുടെ സൂത്രധാരന്മാർ കശ്മീരിലേക്ക് അയച്ചതായി വൃത്തങ്ങൾ പ്രതികരിക്കുന്നത്.. “സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് (എസ്എസ്ജി)

Read More
breaking-news Kerala

ഹെഡ്ഗേവാറിനെ ചൊല്ലി പാലക്കാട് നഗരസഭയിൽ കയ്യാങ്കളി

പാലക്കാട്: ഹെഡ്ഗേവാർ വിഷയത്തിൽ പാലക്കാട് നഗരമാകൗൺസിൽ ഹാളിൽ കൂട്ടത്തല്ല്. നഗരസഭയിലെ യു.ഡി.എഫ്-ബി.ജെ.പി കൗൺസിലർമാർ തമ്മിലാണ് കൈയാങ്കളി. കെട്ടിടത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടാൻ തീരുമാനിച്ചതിനാലാണ് പ്രതിഷേധം. സംഘടിതമായെത്തി യു.ഡി.എഫ് കൗൺസിലർമാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ആരാണ് ഹെഡ്ഗേവാർ എന്ന് ചോദിച്ചാണ് യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ ഹാളിലെത്തിയത്. അതിനു പിന്നാലെ ജിന്ന സ്ട്രീറ്റിന്റെ പേരിൽ പ്രതിഷേധവുമായി ബി.ജെ.പി കൗൺസിലർമാരും രംഗത്തെത്തി. കളിക്കാര സ്ട്രീറ്റ് എന്ന സ്ട്രീറ്റിന്റെ പേര് ജിന്ന സ്ട്രീറ്റ് എന്ന് പേരിട്ടത് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു

Read More
breaking-news Kerala

അനിതര സാധാരണമായ കഥാ പാത്രങ്ങൾക്ക് മുഖം നൽകാൻ ഇനിയുമിവിടെ അയാളുണ്ടാകും: റഫീഖ് അബ്ദുൾ കരിം എഴുതുന്നു

പെട്ടെന്ന് തിയ്യറ്ററിലെ അതി ഭീകരമായ നിശ്ശബ്ദതയുടെ വലയത്തെ വലിച്ച് കീറി കൊണ്ട് , കരഘോക്ഷങ്ങൾ ഉയർന്നു. അതയാൾക്കുള്ളതായിരുന്നു, കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവൻ്റെയും, പവിത്രത്തിലെ അച്‌ഛഛൻ്റെയും, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ്റെയും, സദയത്തിലെ സത്യനാഥൻ്റെയും കഥാപാത്രങ്ങൾക്ക് അയാൾ തന്നെ തീർത്തു വെച്ചിരുന്ന, അഭിനയത്തിൻ്റെ ബെഞ്ച് മാർക്കിലേക്ക് ഈ സിനിമയിലെ ഷൺമുഖത്തിൻ്റെ മാനസിക സമ്മർദ്ദവും, ഉള്ളുരുകുന്ന ഹൃദയ വ്യഥയുടെയുടെയും ബാരോ മീറ്റർ വ്യത്യയാനങ്ങളുടെ വേലിയേറ്റങ്ങളാൽ ആടിയുലഞ്ഞപ്പോൾ, അതി സമ്മർദ്ദത്തിൻ്റെ ആ നേരത്ത് പ്രേക്ഷകർ അറിയാതെ കൈയ്യടിച്ചുപ്പോയി. ഹൃദയം തുളയ്ക്കുന്ന കഠിന വേദനയിൽ,

Read More
breaking-news Kerala

കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി; സർക്കാർ പരിപാടിയിൽ നിന്നും വേടൻ ഷോ ഒഴിവാക്കി; സിനിമാ ലോകത്തേക്കും അന്വേഷണം നീളും

കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട റാപ്പര്‍ വേടനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്. വേടന്‍ കഞ്ചാവ് കൈവശം വെച്ചത് വില്‍പ്പനയ്ക്കായിട്ടാണെന്നും എഫ്‌ഐആറില്‍ പറയുന്നു. വേടനെതിരേ പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ലഹരി വസ്തുക്കള്‍ സൂക്ഷിക്കല്‍, ലഹരി ഉപയോഗം, ഗൂഡാലോചന എന്നിവയാണ് അത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവ. വേടനെ ഇന്ന് ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കും. അതേസമയം പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് വേടനെതിരേ ജാമ്യമില്ലാകുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ തന്നെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം

Read More
breaking-news Kerala

ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവം; പ്രതി നാരായണദാസ് പിടിയിൽ

തൃശൂർ: ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി നാരായണദാസ് അറസ്റ്റിൽ ബംഗളൂരുവിൽ നിന്നാണ് പ്രത്യേക പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു. ഷീലയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ഇയാള്‍ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്‌പി വി.കെ. രാജുവിന്‍റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കുന്നതിനായ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

Read More
breaking-news Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി; സൈബർ സൈക്കോയെ തിരഞ്ഞ് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലും ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് സനാദേശം ലഭിച്ചത്. ധനകാര്യസെക്രട്ടറിയുടെ ഇ-മെയിലിലേക്കാണ് സന്ദേശമെത്തിയത്.ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തി. നെടുന്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണിയുണ്ട്. ഭീഷണിയെ തുടർന്നു ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് പലയിടങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ വ്യാജ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച ഭീഷണി സന്ദേശം ലഭിച്ചിരുന്നു.തിരുവനന്തപുരം

Read More