breaking-news India

എല്ലാ കാലത്തും മോദി ഭക്തൻ;ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രി; വിയോഗം അവിശ്വസനീയം

അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ മരിച്ചതിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് ആർ. രൂപാണി യും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിൽ വിജയ് രൂപാണിയുണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണു മരണം സ്ഥിരീകരിച്ചത്. ലണ്ടനിലുള്ള ഭാര്യയെയും മകളെയും കാണാൻ പോകുകയായിരുന്നു രൂപാണി. മോദിയുടെ കടുത്ത ആരാധകനായ വിജയ് രൂപാണി ഗുജറാത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായിരുന്നു.. രാംനിക്‌‍ലാൽ രുപാണിയുടെയും മായാബെന്നിന്റെയും ഏഴാമത്തെ മകനായി 1956 ഓഗസ്റ്റ് രണ്ടിനാണു വിജയ് രൂപാണിയുടെ ജനനം. കോളജ് പഠനകാലത്ത് എബിവിപിയുടെ സജീവ അംഗമായിരുന്നു.

Read More
breaking-news India

പറന്നുയർന്ന് അഞ്ച് മിനിട്ടിനുള്ളിൽ യന്ത്രതകരാറോടെ താഴേക്ക് പതിച്ചു; ലണ്ടനിലേക്ക് പറന്ന ഡ്രീംലൈൻ എയർഇന്ത്യ വിമാനം കത്തിയമർന്നത് ഞൊടിയിടയിൽ; ആകാശ ദുരന്തത്തിൽ ഞെട്ടി ​ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ് : ​അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണത് ടേക്ക് ഓഫ് നടത്തി അഞ്ച് മിനിട്ടിന് പിന്നാലെ. പറന്നുയർന്ന വിമാനം നിമിഷങ്ങൾക്കുള്ളിൽ യന്ത്രകരാറിനെ തുടർന്ന് താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു.242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 171 വിമാനമാണ് തകർന്നുവീണത്. അപകടകാരൺം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരിലാണ് വിമാനം തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ്

Read More
breaking-news India

അഹമ്മദാബാദിൽ ടേക്ക് ഓഫിനിടെ എയർഇന്ത്യ വിമാനം തകർന്നു വീണു; 242 യാത്രക്കാർ വിമാനത്തിലെന്ന് കണക്കുകൾ; രക്ഷാ പ്രവർത്തനം പുരോ​ഗമിക്കുന്നു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു. അഹമ്മദാബാദ്-ലണ്ടൻ എയർ ഇന്ത്യയുടെ ബോയിങ്ങ് 171 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു ടേക് ഓഫ് ചെയ്യുന്നതിനിടെയാണ് അപകടം. വലിയ പുകപടലത്തോടെ വിമാനം തകരുകയായിരുന്നു. 12അ​ഗ്നി ശമന സേന യൂണിറ്റുകൾ തീയണയ്ക്കുവാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വിമാനത്തിൽ 242 യാത്രക്കാരുണ്ടെന്നാണ് വിവരം. അഹമ്മദാബാദ് ഫയർ ആൻഡ് എമർജൻസി സർവീസസിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയാണ്. ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ലൻഡനിലേക്ക്

Read More
breaking-news India

200 കോടിയുടെ തട്ടിപ്പ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: 200 കോടിയുടെ തട്ടിപ്പ് കേസിൽ കൂട്ടുപ്രതിയായ നടി ലീനാ മരിയാ പോളിൻ്റെ ജാമ്യ അപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ലീനക്കെതിരായ ആരോപണങ്ങൾ ഗുരുതരമെന്നും ലീന അറിയാതെ അക്കൗണ്ടിൽ പണം എങ്ങനെ എത്തിയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ കേസാണിത്. വമ്പൻ തുകളാണ് അക്കൗണ്ടിൽ എത്തിയത്. ഭർത്താവ് നടത്തിയ തട്ടിപ്പിൽ ലീന കൂട്ടാളിയാണെന്നും നിലവിൽ ജാമ്യം നിഷേധിച്ച ഹൈക്കോടതി നടപടിയിൽ

Read More
Business India

കർണാടകയിൽ സാന്നിദ്ധ്യം വിപുലമാക്കി ലുലു ; ബെംഗളൂരുവിൽ നാലാമത്തെ ലുലു സ്റ്റോർ തുറന്നു

*മന്ത്രി രാമലിംഗ റെഡ്ഡി ഇലക്ട്രോണിക് സിറ്റിയിലെ പുതിയ ലുലു ഡെയ്‌ലി ഉദ്ഘാടനം ചെയ്തു *ആയിരത്തിലധികം പേർക്ക് തൊഴിലവസരവും പ്രാദേശിക വികസനത്തിന് കരുത്തേകുന്നതുമാണ് പുതിയ ലുലു സ്റ്റോർ എന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ബെംഗളൂരു: കർണാടകയിൽ സാന്നിദ്ധ്യം വിപുലമാക്കി ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ എം5 ഇസിറ്റി മാളിൽ പുതിയ ലുലു ഡെയ്ലി തുറന്നു. കർണാടക ഗതാഗത, മുസ്രായ് (ദേവസ്വം) മന്ത്രി രാമലിംഗ റെഡ്ഡി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി എന്നിവർ ചേർന്ന് പുതിയ ലുലു

Read More
breaking-news India

ജവാന്മാരെ അഭിനന്ദിച്ച് മോദി; ആദംപൂർ വ്യോമതാവളം സന്ദർശിച്ചു

ന്യൂഡല്‍ഹി: വിജയകരമായ ഓപ്പറേഷന്‍ സിന്ദൂരയ്ക്ക് പിന്നാലെ ഇന്ത്യന്‍ ആക്രമണം ഏകോപിപ്പിച്ച പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ സൈനികരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരത്തിന് മറുപടിയായി മെയ് 9-10 രാത്രിയില്‍ പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല് പ്രധാന ഇന്ത്യന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളില്‍ ഒന്നാണ് ആദംപൂര്‍. ഇവിടെ മോദി നേരിട്ടെത്തിയതോടെ പാക് ആർമി പുറത്തുവിട്ട അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത സൈനികരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇന്ന് പുലര്‍ച്ചെ ആദംപൂര്‍ വ്യോമതാവളത്തില്‍ എത്തിയ അദ്ദേഹം ജവാന്മാരുമായി

Read More
breaking-news India

പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം

പഞ്ചാബിൽ വ്യാജ മദ്യം കഴിച്ച് 15 മരണം. 10 പേർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും ബ്ലോക്കിലെ ഭംഗാലി കലാൻ, തരിവാൾ, സംഘ, മാരാരി കലാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. അമൃത്സറിലെ മജിത ബ്ലോക്കിന് കീഴിലുള്ള നാല് ഗ്രാമങ്ങളിലാണ് സംഭവം. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. എല്ലാവരും ഒരേ സ്ഥലത്ത് നിന്നാണ് മദ്യം വാങ്ങിയത്. അവരിൽ ചിലർ തിങ്കളാഴ്‌ച രാവിലെ മരിച്ചു, പൊലീസിനെ അറിയിക്കാതെ നാട്ടുകാർ അവരെ സംസ്‌കരിച്ചു. ചിലർ യഥാർഥ കാരണം

Read More
breaking-news India

പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ പ്രയോഗിച്ചു, ജനവാസ മേഖലകളില്‍ പ്രകോപനം തുടരുന്നു: സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ അതിവേഗ മിസൈല്‍ ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം തുടരുന്നെന്നും ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീനഗര്‍ മുതല്‍ നലിയ വരെയുള്ള 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്‍ ഡ്രോണുകളുള്‍പ്പെടെ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തി. ഇവയെ ഇന്ത്യന്‍ സൈന്യം

Read More
breaking-news India

ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ സിന്ദൂരിൽ പ്രതികരിച്ച് രാഹുൽ ​ഗാന്ധി; സേനയെ കുറിച്ച് അഭിമാനമെന്നും കുറിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂറി’ൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഇന്ത്യൻ സേനകളെക്കുറിച്ച് അഭിമാനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. സുരക്ഷാ സേനയുടെ ദൃഢനിശ്ചയത്തെയും ധൈര്യത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രശംസിച്ചു. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നു. നമ്മുടെ നേതാക്കൾ മുൻകാലങ്ങളിൽ വഴി കാണിച്ചിട്ടുണ്ട്, ദേശീയ താൽപ്പര്യമാണ് ഞങ്ങൾക്ക് പരമപ്രധാനം എന്ന് ഖാർഗെ എക്‌സിലെ പോസ്റ്റിൽ എഴുതി. 145K Share

Read More
breaking-news India

പാക് ഷെല്ലാക്രമണത്തിൽ ഒൻപത് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്; 38 പേർക്ക് പരിക്ക്; അതിർത്തിയിൽ പ്രകോപനവുമായി ഷെല്ലാക്രമണം

പാകിസ്ഥാൻ സൈന്യത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ബുധനാഴ്ച ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തെ തുടർന്ന് ബുധനാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. മെന്ദറിൽ ഒരാൾ കൊല്ലപ്പെട്ടപ്പോൾ പൂഞ്ചിൽ ആറ് പേർ മരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർക്കും പരിക്കേറ്റു. ഷെൽ ഒരു ബസ് സ്റ്റാൻഡിൽ പതിച്ചതായും അവർ കൂട്ടിച്ചേർത്തു.“2025 മെയ് 06-07 രാത്രിയിൽ, ജമ്മു

Read More