breaking-news Kerala

പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയായ സംഭവം ഞെട്ടിക്കുന്നത്; അന്വേഷണത്തിന് വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ടി രൂപീകരിക്കണം: വി.ഡി സതീശൻ

തിരുവനന്തപുരം: പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര്‍ ലൈംഗിക പീഡനത്തിനിരയാക്കിയത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ കേസില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ള അന്വേഷണവും പഴുതടച്ചുള്ള തെളിവ് ശേഖരണവുമാണ് വേണ്ടത്. ഇതിനായി വനിത ഐ.പി.സ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ അടിയന്തിരമായി നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷത്തോളം പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടും മാതാപിതാക്കളോ അധ്യാപകരോ സഹപാഠികളോ അറിഞ്ഞില്ലെന്നതും

Read More
breaking-news Kerala news

റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം

തൃശൂർ: ഒല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. ചീയാരം സ്വദേശികളായ പൊറാട്ടുകര വീട്ടിൽ എൽസി (72), മേരി (73) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ആറോടെ ഒല്ലൂർ ചിയ്യാരം ഗലീലിക്ക് സമീപമാണ് സംഭവം. ഇരുവരും പള്ളിയിലേക്ക് പോകുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു ബസ്. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് അമിത

Read More
breaking-news Kerala

പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ഗോഡൗണിൽ തീപിടുത്തം

പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ എണ്ണ ഗോഡൗണിൽ തീപിടുത്തം. ഓമല്ലൂർ മാത്തൂരിലെ എണ്ണ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ സംഘം എത്തി നീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണ തോതിൽ നിയന്ത്രണവിധേയമായി എന്ന് അഗ്നിശമന സേന വ്യക്തമാക്കുന്നു. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഗോഡൗണിലെ തീപിടുത്തത്തിൽ അപകടമില്ല. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് വിലയിരുത് 145K Share Facebook

Read More
Kerala

ശബരിമല മകരവിളക്ക്: തിരുവവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് പുറപ്പെടും

പത്തനംതിട്ട: ശബരിമല മകരവിളക്കിനു മുന്നോടിയായുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പന്തളത്തു നിന്ന് പുറപ്പെടും. ദര്‍ശനത്തിനും വിവിധ ചടങ്ങുകള്‍ക്കും ശേഷം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടുക. പന്തളം വലിയ തമ്പുരാന്‍റെ പ്രതിനിധിയായി ഊട്ടുപുര കൊട്ടാരത്തില്‍ തൃക്കേട്ട നാള്‍ രാജരാജവര്‍മ്മ ഘോഷയാത്രയെ അനുഗമിക്കും. തിരുവാഭരണ പേടകങ്ങള്‍ വഹിക്കാനുള്ള സംഘാംഗങ്ങളെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. സായുധ പോലീസും ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരും യാത്രയില്‍ ഉണ്ടാകും. യാത്രയില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കിയിട്ടുണ്ട്. രാത്രി

Read More
breaking-news Kerala news

കായികതാരമായ ദലിത് പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതികൾ അറുപതോളം പേർ; ഇന്നലെ പിടിയിലായത് നവവരൻ അടക്കം മൂന്ന് പേർ

പത്തനംതിട്ട∙ കായികതാരമയ ദലിത് പെൺകുട്ടിയെ അറുപതോളം പേർ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. രാത്രി വൈകി പമ്പയിൽ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേർ ഇതുവരെ കേസിൽ അറസ്റ്റിലായി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർഥി എന്നിവരും

Read More
breaking-news Kerala

എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് മടക്കി ഡയറക്ടർ. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്പെഷൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. വ്യക്തത ആവശ്യമായ കാര്യങ്ങൾ ചൂണ്ടികാട്ടി റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥനു ഡയറക്ടർ മടക്കി അയച്ചു. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി. അജിത്കുമാറിനെതിരെ പി.വി. അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളിലാണ്

Read More
breaking-news Kerala

ജപ്തി ഭയന്ന് പാലക്കാട് വീട്ടമ്മയുടെ ആത്മഹത്യ; ഉദ്യോഗസ്ഥരുടെ മുന്നിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കി

പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തിയപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി ജയ ആണ് മരിച്ചത്. ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഉച്ചയോടെ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ ജയ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. വീട്ടമ്മയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. 2015ലാണ് ജയ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം

Read More
breaking-news Kerala

കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം; റിപ്പോർട്ടർ ടിവിക്കും അരുൺ കുമാറിനെതിരെയും കേസ്

തിരുവനന്തപുരം: കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ടിവിക്കെതിരെ കേസ്. റിപ്പോട്ടർ കോ- ഓഡിനേറ്റിങ് എഡിറ്റർ ഡോ അരുൺകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് അരങ്ങേറിയ സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥം കലർന്ന റിപ്പോർട്ടിങ് നടത്തിയെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷൻ പറയുന്നത്. ചാനൽ മേധാവിയിൽ നിന്ന് റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ടും നൽകണമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കുന്നു. 145K Share Facebook

Read More
breaking-news Kerala

ഭാവഗായകന് അന്ത്യാഞ്ജലിയർപ്പിച്ച് മലയാളം; പൊതുദർശന ചടങ്ങുകൾ തുടരുന്നു

തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകന് അന്ത്യാഞ്ജലിയർപ്പിച്ച് മലയാളം. സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം പുരോഗമിക്കുകയാണ്. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകളാണ് പ്രിയഗായകനെ ഒരുനോക്കു കാണാനെത്തുന്നത്. മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. രാവിലെ പി. ജയചന്ദ്രന്‍റെ മൃതദേഹം പൂങ്കുന്നത്തെ ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിച്ചിരുന്നു. ഇതിനുശേഷമാണ് സംഗീതനാടക അക്കാദമിയിലെത്തിച്ചത്. പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞു

Read More
breaking-news Kerala

കുടുംബത്തിന്‍റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നു; മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രന് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗൃഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്‍റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും കുടുംബത്തിന്‍റെയും ആരാധകരുടെയും വിഷമത്തിൽ പങ്കുചേരുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് പി. ജയചന്ദ്രൻ മരണത്തിനു കീഴടങ്ങിയത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും 7.54ന് മരണം സംഭവിക്കുകയായിരുന്നു.

Read More