breaking-news Kerala Politics

രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ ഖേദവുമായി തോമസ് ഐസക്

പത്തനംതിട്ട: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരായ ‘കോമാളി’ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ മന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ തോമസ് ഐസക്. രമേഷ് പിഷാരടിക്ക് മനോവിഷമം ഉണ്ടാക്കിയതിൽ ഖേദമുണ്ട് എന്നും അഭിനയ മികവിനെക്കുറിച്ച് മോശം പറയാനല്ല ഉദ്ദേശിച്ചത് എന്നും തോമസ് ഐസക് പറഞ്ഞു. തന്റെ വിമർശനം രാഷ്ട്രീയമാണ് എന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു. രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പശ്ചിമേഷ്യയിലെ പ്രശ്നമാണ്. അതിൽ തങ്ങൾക്കും കോൺഗ്രസിനും നിലപാടുണ്ട്. പിഷാരടിയുടെ രാഷ്ട്രീയ

Read More
breaking-news news Politics

അഭിപ്രായ സർവേകൾ ഒരു പോലെ പറയുന്നു പിണറായി 3.0? വികസനത്തിലും ക്ഷേമപ്രവർത്തനത്തിനും തുടർച്ച വേണം; മാധ്യമ സർവേ ഫലങ്ങൾ ഇങ്ങനെ

സംസ്ഥാനം ഏപ്രിൽ 9ന് വീണ്ടും പോളിങ്ങ് ബൂത്തിലേക്ക് എത്തുകയാണ്. ജനവിധിയാണ് പ്രാധാന്യം ആര് അധികാരത്തിലെത്തുമെന്ന രാഷ്ട്രീയ നിരീക്ഷണത്തിനൊപ്പം വലതോ ഇടതോ ആര് നേടും എന്നതും ചോദ്യമാണ്. വിവിധ മാധ്യമസ്ഥാപനങ്ങൾ നടത്തിയ അഭിപ്രായ സർവേകൾ പ്രതിനിധാനം ചെയ്യുന്നത്. കേരളത്തിൽ ഭരണതുടർച്ചയുണ്ടാകുമെന്ന് തന്നെയാണ്. സമാനതകളില്ലാതെ 10 വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും തന്നെ അലയടിക്കുന്നില്ലെന്നതാണ് പല സർവേ ഫലങ്ങളും പുറത്തുവന്നിരിക്കുന്നത്. അതായത് ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരുകളെ മാറ്റി

Read More
breaking-news Kerala Politics

കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല; സ്ഥാനാർത്ഥി ട്വന്‍റി20യിലെ ഡോ. വര്‍ഗീസ് ജോര്‍ജ്

തൃശൂർ: കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്‍റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും തീരുമാനം ആയിട്ടില്ല. ഡോ. വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്‍റി20 സ്ഥാനാര്‍ത്ഥി. പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്. കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും

Read More
breaking-news India news Politics

ഹോട്ടലുകള്‍ക്ക് പാചകവാതകം ഇല്ല; നിര്‍ണായക ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹോട്ടലുകള്‍ക്ക് പാചകവാതകം ഇ ല്ല.നിര്‍ണായകതീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി . അതേസമയം, വിതരണം ഉറപ്പാക്കാൻ കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെട്ടതാണ് സമിതി. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തടസ്സമില്ലാതെ എൽപിജി ലഭ്യമാക്കാൻ കേന്ദ്രമന്ത്രി ഹർദിപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്ററന്റുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയുടെ പരാതികൾ സമിതി പരിശോധിക്കും.

Read More
breaking-news Kerala Politics

ഗണേഷ് കുമാർ എന്‍റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല: ചാണ്ടി ഉമ്മൻ

കൊല്ലം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സോളാർ കേസ് വീണ്ടും ചർച്ചയാകുകയാണെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. സോളർ കേസിൽ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം. സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും ചാണ്ടി ഉമ്മൻ ആരോപിച്ചു. പത്തനാപുരം പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്തിലെയും യുഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്‌ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം

Read More
breaking-news Kerala Politics

എന്തുകൊണ്ട് നമ്മൾ തോറ്റു; ഇനി ചർച്ച; തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി: സിപിഐഎം വിലയിരുത്തൽ യോഗങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെക്കുറിച്ച് സമഗ്രമായി വിലയിരുത്താൻ സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് മുതൽ തലസ്ഥാനത്ത് ചേരും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളുമായി സംസ്ഥാന സമിതിയുമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വേളയിൽ ഉയർന്ന ‘ശബരിമല സ്വർണ്ണക്കൊള്ള’ ആരോപണം തിരിച്ചടിയായോ എന്നതിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങളുണ്ട്. ഈ വിഷയവും ചർച്ചയായേക്കും. ശബരിമല തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായില്ലെന്ന എം വി ഗോവിന്ദൻറെ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. ശബരിമലയും പരാജയ കാരണമായിരിക്കാമെന്നായിരുന്നു മുഖ്യമന്ത്രി അഭിപ്രായം. ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷങ്ങൾ

Read More
breaking-news Kerala news Politics

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്ര ക്രൂരനോ? ശ്രദ്ധേയമായി ടി. സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കതിരായ പീഡന ആരോപണങ്ങൾ ശക്തിപ്പെടുമ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്‍റെ ഭാര്യ ഷറഫുന്നീസയുടെ കവിത. രാഹുലിനെതിരേയാണ് കവിതയുടെ പ്രമേയമെന്നാണ് ഭൂരിഭാഗ അഭിപ്രായം. പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കപാലികാ, നിയിത്ര ക്രൂരനോ എന്നു ചോദിക്കുന്ന വരികളും പൊളിഞ്ഞ ഗർഭപാത്രത്തിന്‍റെ നിലവിളിയെക്കുറിച്ച് സംസാരിക്കുന്നതുമാണ് കവിത കവിത ഇങ്ങനെ… ചുറ്റും വിഷം തൂകിയ പാമ്പുകൾ എന്നെ വരിഞ്ഞുമുറുക്കുന്നു… ഉറക്കം എനിക്ക് അന്യമായി തീരുന്നു. പൊളിഞ്ഞ ഗർഭപാത്രത്തിന്‍റെ നിലവിളി- സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ

Read More
breaking-news Politics

ട്രംപിൻറെ കോലം കത്തിച്ച് പ്രതിഷേധിച്ച് സി.പി.എം, തിരുവയിൽ രാജ്യമാകെ പ്രതിഷേധം

ന്യൂഡൽഹി: ഇന്ത്യക്ക് പിഴചുങ്കം അടക്കം 50ശതമാനം ഇറക്കുമതി തിരുവ ഉയർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി.പി.എം. രാജ്യമാകമാനം പ്രതിഷേധം നടത്താനാണ് സി.പി.എം ഒരുങ്ങുന്നത്. ഇറക്കുമതി ചുങ്കം ഉയർത്തിയത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് കേരളത്തിലെ പരാമ്പരാഗത കയർ, കരകൗശല തൊഴിലാളികളെയാണ്. ഈ അവസരത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി സം.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും രംഗത്ത് വരുന്നത്.ഇന്നും നാളെയും പ്രാദേശിക അടിസ്ഥാനത്തിൽ ട്രംപിൻറെ കോലം കത്തിച്ച് പ്രതിഷേധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

Read More
breaking-news Politics

ഒരു വർഷത്തിനിടെ ക്രൈസ്തവർക്കെതിരെ 835 അക്രമണങ്ങൾ; അക്കമിട്ട് നിരത്തി വി.ഡി സതീശൻ

തിരുവനന്തപുരം: ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒഡീഷയില്‍ മലയാളി വൈദികരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവം അതി ക്രൂരമെന്ന് വി.ഡി സതീശൻ വിമർശിച്ചു. ഒരു വര്‍ഷത്തിനകത്ത് ബിജെപി ഭരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന 835 ാമത്തെ ആക്രമണമായിരുന്നു ഇന്നലെ ഒഡീഷയില്‍ നടന്നതെന്നും ഇത് ഫ്യൂഡലിസ്റ്റ് മനോഭാവമാണെന്നും പറഞ്ഞു. ഒരു പൊതു ശത്രുവിനെ ഉണ്ടാക്കി അവരെ വേട്ടയാടുന്ന ഹിറ്റലറുടെ തന്ത്രമാണ് നടക്കുന്നതെന്നും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന

Read More
Politics

മലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിംഗ് താക്കൂർ അടക്കം ഏഴ് പ്രതികളേയും വെറുതെ വിട്ടു; കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂൽൻ പരാജയപ്പെട്ടെന്നും കോടതി

മലേഗാവ്: മഹാരാഷ്ട്രയിലെ മാലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മതിയായ തെളിവുകളില്ല എന്ന കാരണത്താലാണ് പതിനേഴു വർഷങ്ങൾക്ക് ശേഷം പ്രതികളായ മുൻ ബിജെപി എംപി പ്രജ്ഞാ സിംഗ് താക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ ഏഴ് പ്രതികളെയും പ്രത്യേക കോടതി വ്യാഴാഴ്ച കുറ്റവിമുക്തരാക്കിയത്. ശിക്ഷ ഉറപ്പാക്കാൻ സംശയം മാത്രം പോരാ എന്ന് വിധി പ്രസ്താവിച്ച പ്രത്യേക ജഡ്ജി എ കെ ലഹോട്ടി പറഞ്ഞു. പ്രോസിക്യൂഷൻ തങ്ങളുടെ ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി

Read More